സ്വാമി വിവേകാനന്ദനെന്ന പുണ്യാത്മാവിന് ഈ ലോകത്തിലുള്ള ലക്ഷണ യുക്തമായ സ്മാരകം ഏതെന്ന് ചോദിച്ചാല്‍ ഒറെയൊരു ഉത്ത്രമേയുള്ളു. ഭാരത ദേശത്തിന്റെ തെക്ക് ത്രിവേണി സംഗമത്തില്‍ നിലകൊള്ളുന്ന വിവേകാനന്ദപ്പാറ, കന്യാ കുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ അതേ പാറ. പക്ഷെ ഏക നാഥ് റാനഡെ എന്ന സ്വയം സേവകന്റെ നിശ്ചയ ദാര്‍ഡ്യവും, ശ്രീ മന്നത് പത്മനാഭന്റെ കര്‍മ്മ കുശലതയുമില്ലായിരുന്നെങ്കില്‍ ആ പാറ ഹിന്ദു സമൂഹത്തിന് എന്നന്നേക്കും അന്യമായിരുന്നുവേനെ എന്നും, ഹിന്ദുക്കളെ ഗോവയില്‍ കൂട്ടക്കുരുതി നടത്തി, മതപരിവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് സേവ്യര്‍ പുണ്യവാളന്റെ ( പ്രാഞ്ചിയേട്ടനില്‍ കാണിക്കുന്ന സെന്റ് ഫ്രാന്‍സിസ് സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസിയാണ്, മൃഗങ്ങളോടും പക്ഷികളോടും സംവദിച്ച് നടന്ന് ഭ്രാന്തനെന്ന് മുദ്യ കുത്തപ്പെടുകയും പില്‍ക്കാലത് വിശുദ്ധനാക്കപ്പെടുകയും ചെയ്ത സെന്റ് ഫ്രാന്‍സിസ് ആണ് ചിത്രത്തിലുള്ളത് ) ഇവിടെ പറയുന്നത തികങ്ങ മത ഭ്രാന്തനായിരുന്ന ഗോവയിലെ പള്ളിയില്‍ ഭൌതിക ശരീരം സൂക്ഷിച്ചിരിക്കുന്ന ഫ്രാന്‍സിസ് സേവ്യറിനെക്കുറിച്ചാണ്) പേരില്‍ ഒരു പള്ളിയോ, കന്യകാ മേരി (കന്യാകുമാരി തങ്ങളുടേതാക്കാന്‍ കൃസ്ത്യന്‍ മിഷണറിമാര്‍ ചമച്ച വ്യാജ നാമം) ആലയമോ കുമാരിദേവി ഒറ്റക്കാലില്‍ തപസ്സനുഷ്ഠിച്ച്തെന്ന് വിശ്വസിക്കപ്പെടുന്ന ആ പാറയിലുയര്‍ന്നേനെ. (ഇനി വായിക്കാന്‍ പോകുന്നത ഇംഗ്ലീഷ് വിക്കിപീഡിയ അവലംബമാക്കി ഞാന്‍ തന്നെ തിരുത്തിയെഴുതിയ മലയാളം വിക്കിയില്‍ നിന്നുള്ള ഭാഗം)
1962 ജനുവരിയിൽ സ്വാമി വിവേകാനന്ദന്റെ നൂറാം ജയന്തിയോടനുബന്ധിച്ച് സ്വാമിജി ധ്യാനിച്ചിരുന്ന പാറയിൽ ഒരു സ്മാരകം പണിയണമെന്ന് കന്യാകുമാരി നിവാസികൾക്കാഗ്രഹമുണ്ടായി. തീരത്തു നിന്നും പാറയിലേക്ക് പ്രവേശനം സുഗമമാക്കണമെന്നും അഭിപ്രായമുണ്ടായി. പാറയിൽ വിവേകാനന്ദ സ്മാരകം പണിയുക, അതിലേക്ക് നടപ്പാലം നിർമ്മിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി കന്യാകുമാരിയിലെ ഏതാനം നിവാസികൾ ചേർന്ന് കന്യാകുമാരി കമ്മിറ്റിക്ക് രൂപം നൽകി. മദ്രാസിലെ രാമകൃഷ്ണ മിഷനും ഇതേ ആശയമുണ്ടായിരുന്നു. ഇരു സംഘടനകളും വിവേകാനന്ദ സ്മാരകം എന്ന ഉദ്യമത്തിനായി ഒന്നിച്ചെങ്കിലും പ്രദേശവാസികളും കത്തോലിക്കരുമായ മുക്കുവർക്കിടയിൽ ഈ ഉദ്യമത്തിനെതിരായി എതിർപ്പുണ്ടായി. കരയിൽ നിന്നും കാണാവുന്ന വിധത്തിൽ ഒരു വലിയ കുരിശ് അവർ പാറയിൽ നാട്ടി. ഇതേത്തുടർന്ന് പ്രദേശത്തെ ഹൈന്ദവർക്കിടയിൽ ശക്തമായ പ്രതിഷേധം വ്യാപിച്ചു. തങ്ങളുടെ ആരാധനാ സ്ഥലമായ പാറയിൽ കുരിശ് നാട്ടിയ നടപടിയെ അവർ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. ഒടുവിൽ പാറ വിവേകാനന്ദ പാറയാണെന്നും കുരിശ് നാട്ടിയത് കടന്ന് കയറ്റമാണെന്നും മദ്രാസ് സരക്കാരിന്റെ ജുഡീഷ്യൽ കമിറ്റി റിപ്പോർട്ട് വന്നു. ഒരു രാത്രിയിൽ കുരിശ് നീക്കം ചെയ്യപ്പെടുകയും പ്രദേശത്ത് സാമുദായിക അസ്വസ്ഥത ഉടലെടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് വിവേകാനന്ദപ്പാറ നിരോധിത മേഖലയായി പ്രഖ്യാപിക്കപ്പെടുകയും. സർക്കാർ കാവൽ ഏർപ്പെടുത്തുകയും ചെയ്തു.
പാറ സെന്റ് സേവ്യർ പാറയാണെന്ന് അവകാശപ്പെട്ട് കത്തോലിക്കർ പ്രക്ഷോഭത്തിനിറങ്ങിയതോട് കൂടി സ്ഥിതി ഗതികൾ കൂടുതൽ വഷളായി. പാറ വിവേകാന്ദപ്പാറ തന്നെയാണെന്നും എന്നാൽ പാറമേൽ തൽക്കാലത്തേക്ക് നിർമ്മാണങ്ങളൊന്നും പാടില്ലെന്നും സർക്കാർ ഉത്തരവിറക്കി. വിവേകാന്ദ സ്മാരക ശിലയൊരെണ്ണം പാറയിൽ സ്ഥാപിക്കുക എന്നത് മാത്രമേ ചെയ്യാനാകു എന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം. ഭക്തവൽസലം അഭിപ്രായപ്പെട്ടു. 1963 ജനുവരി 17ന് ശിലാഫലകം സർക്കാർ ഉത്തരവ് പ്രകാരം പാറയിൽ സ്ഥാപിക്കപ്പെട്ടെങ്കിലും കുരിശ് നീക്കം ചെയ്തതിന് പ്രതികാരമായി അതെ വർഷം മെയ് മാസത്തിൽ ശിലാഫലകം തകർത്ത് കടലിലെറിയപ്പെട്ടു. തുടർന്ന് കന്യാകുമാരി കമ്മിറ്റി ദേശീയ തലത്തിലുള്ള നേതാക്കളുടെ സഹായം തേടുകയും അന്നത്തെ രാഷ്ട്രീയ സ്വയം സേവക സംഘം മേധാവിയായിരുന്ന ഗുരുജി ഗോൾവാക്കറുടെ നിർദ്ദേശ പ്രകാരം ആർ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ ഏക്നാഥ് റാനഡെ സഹായത്തിനെത്തുകയുമുണ്ടായി. പാറയിൽ ശിലാഫലകം സ്ഥാപിക്കപ്പെട്ട ദിനം ഏക്നാഥ് റാനഡെ കൽക്കട്ടയിലായിരുന്നു. സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട ഒരു പുസ്തകം പുറത്തിറക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. ശ്രീ രാമകൃഷ്ണ മിഷന്റെ പിന്തുണയോട് കൂടി അദ്ദേഹം വിവേകാനന്ദ സ്മാരക സമിതിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായി. അന്നത്തെ യൂണിയൻ സാംസ്കാരിക മന്ത്രി ശ്രീ ഹൂമയൂൺ കബീറിനെയും തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം ഭക്തവൽസലത്തെയും നയതന്ത്രപരമായി സമീപിച്ച് സ്മാരകം പണിയുവാനുള്ള അനുമതി നേടിയെടുത്തതിന്റെ മുഴുവൻ ക്രെഡിറ്റും ശ്രീ റാനഡെയ്ക്ക് അവകാശപ്പെട്ടതാണ്. കന്യാകുമാരിയിൽ തന്നെയാണ് ഇദ്ദേഹത്തിന്റെ ശവകുടീരവും സ്ഥിതി ചെയ്യുന്നത്.
സഹോദരന്മാരെ അമേരിക്കന്‍ പണമുപയോഗിച്ച് മാനസ്സാന്തരം നടത്താന്‍ വരുന്ന് കുഞ്ഞാടുകളോ, ബോംബ് പൊട്ടിച്ചും, വാള്‍മുന കാട്ടിയും മാര്‍ഗ്ഗം ചേര്‍ക്കുന്നവരോ ഇല്ലാതെയാണ് നമ്മുടെ ധര്‍മ്മം ഇന്നും നില നില്‍ക്കുന്നത്. ആശയ ദാരിദ്രമുള്ള വിശ്വാസങ്ങള്‍ വിശ്വാസികലെ കടുത്ത മത ബന്ധത്തിന്റെ ചങ്ങളകളില്‍ തളച്ചിടുമ്പോഴും , ഭാരതീയ പൈതൃകം സര്‍വ്വ ജീവികലെയും തുല്യരായിക്കാണുന്നു. അസഹിഷ്ണുത ധര്‍മ്മത്തിനെതിരെങ്കിലും, അപമാനിക്കാനും, മെക്കിട്ട് കയറാനും വരുന്നവരെ നിലയ്ക്ക് നിര്‍ത്താനുള്ള സ്തൈര്യം നാം കാട്ടേണ്ടതുണ്ട്. സര്‍വ്വ ചരാചരങ്ങല്‍ക്കും മംഗളം ഭവിക്കട്ടെ.
1962 ജനുവരിയിൽ സ്വാമി വിവേകാനന്ദന്റെ നൂറാം ജയന്തിയോടനുബന്ധിച്ച് സ്വാമിജി ധ്യാനിച്ചിരുന്ന പാറയിൽ ഒരു സ്മാരകം പണിയണമെന്ന് കന്യാകുമാരി നിവാസികൾക്കാഗ്രഹമുണ്ടായി. തീരത്തു നിന്നും പാറയിലേക്ക് പ്രവേശനം സുഗമമാക്കണമെന്നും അഭിപ്രായമുണ്ടായി. പാറയിൽ വിവേകാനന്ദ സ്മാരകം പണിയുക, അതിലേക്ക് നടപ്പാലം നിർമ്മിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി കന്യാകുമാരിയിലെ ഏതാനം നിവാസികൾ ചേർന്ന് കന്യാകുമാരി കമ്മിറ്റിക്ക് രൂപം നൽകി. മദ്രാസിലെ രാമകൃഷ്ണ മിഷനും ഇതേ ആശയമുണ്ടായിരുന്നു. ഇരു സംഘടനകളും വിവേകാനന്ദ സ്മാരകം എന്ന ഉദ്യമത്തിനായി ഒന്നിച്ചെങ്കിലും പ്രദേശവാസികളും കത്തോലിക്കരുമായ മുക്കുവർക്കിടയിൽ ഈ ഉദ്യമത്തിനെതിരായി എതിർപ്പുണ്ടായി. കരയിൽ നിന്നും കാണാവുന്ന വിധത്തിൽ ഒരു വലിയ കുരിശ് അവർ പാറയിൽ നാട്ടി. ഇതേത്തുടർന്ന് പ്രദേശത്തെ ഹൈന്ദവർക്കിടയിൽ ശക്തമായ പ്രതിഷേധം വ്യാപിച്ചു. തങ്ങളുടെ ആരാധനാ സ്ഥലമായ പാറയിൽ കുരിശ് നാട്ടിയ നടപടിയെ അവർ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. ഒടുവിൽ പാറ വിവേകാനന്ദ പാറയാണെന്നും കുരിശ് നാട്ടിയത് കടന്ന് കയറ്റമാണെന്നും മദ്രാസ് സരക്കാരിന്റെ ജുഡീഷ്യൽ കമിറ്റി റിപ്പോർട്ട് വന്നു. ഒരു രാത്രിയിൽ കുരിശ് നീക്കം ചെയ്യപ്പെടുകയും പ്രദേശത്ത് സാമുദായിക അസ്വസ്ഥത ഉടലെടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് വിവേകാനന്ദപ്പാറ നിരോധിത മേഖലയായി പ്രഖ്യാപിക്കപ്പെടുകയും. സർക്കാർ കാവൽ ഏർപ്പെടുത്തുകയും ചെയ്തു.
പാറ സെന്റ് സേവ്യർ പാറയാണെന്ന് അവകാശപ്പെട്ട് കത്തോലിക്കർ പ്രക്ഷോഭത്തിനിറങ്ങിയതോട് കൂടി സ്ഥിതി ഗതികൾ കൂടുതൽ വഷളായി. പാറ വിവേകാന്ദപ്പാറ തന്നെയാണെന്നും എന്നാൽ പാറമേൽ തൽക്കാലത്തേക്ക് നിർമ്മാണങ്ങളൊന്നും പാടില്ലെന്നും സർക്കാർ ഉത്തരവിറക്കി. വിവേകാന്ദ സ്മാരക ശിലയൊരെണ്ണം പാറയിൽ സ്ഥാപിക്കുക എന്നത് മാത്രമേ ചെയ്യാനാകു എന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം. ഭക്തവൽസലം അഭിപ്രായപ്പെട്ടു. 1963 ജനുവരി 17ന് ശിലാഫലകം സർക്കാർ ഉത്തരവ് പ്രകാരം പാറയിൽ സ്ഥാപിക്കപ്പെട്ടെങ്കിലും കുരിശ് നീക്കം ചെയ്തതിന് പ്രതികാരമായി അതെ വർഷം മെയ് മാസത്തിൽ ശിലാഫലകം തകർത്ത് കടലിലെറിയപ്പെട്ടു. തുടർന്ന് കന്യാകുമാരി കമ്മിറ്റി ദേശീയ തലത്തിലുള്ള നേതാക്കളുടെ സഹായം തേടുകയും അന്നത്തെ രാഷ്ട്രീയ സ്വയം സേവക സംഘം മേധാവിയായിരുന്ന ഗുരുജി ഗോൾവാക്കറുടെ നിർദ്ദേശ പ്രകാരം ആർ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ ഏക്നാഥ് റാനഡെ സഹായത്തിനെത്തുകയുമുണ്ടായി. പാറയിൽ ശിലാഫലകം സ്ഥാപിക്കപ്പെട്ട ദിനം ഏക്നാഥ് റാനഡെ കൽക്കട്ടയിലായിരുന്നു. സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട ഒരു പുസ്തകം പുറത്തിറക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. ശ്രീ രാമകൃഷ്ണ മിഷന്റെ പിന്തുണയോട് കൂടി അദ്ദേഹം വിവേകാനന്ദ സ്മാരക സമിതിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായി. അന്നത്തെ യൂണിയൻ സാംസ്കാരിക മന്ത്രി ശ്രീ ഹൂമയൂൺ കബീറിനെയും തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം ഭക്തവൽസലത്തെയും നയതന്ത്രപരമായി സമീപിച്ച് സ്മാരകം പണിയുവാനുള്ള അനുമതി നേടിയെടുത്തതിന്റെ മുഴുവൻ ക്രെഡിറ്റും ശ്രീ റാനഡെയ്ക്ക് അവകാശപ്പെട്ടതാണ്. കന്യാകുമാരിയിൽ തന്നെയാണ് ഇദ്ദേഹത്തിന്റെ ശവകുടീരവും സ്ഥിതി ചെയ്യുന്നത്.
സഹോദരന്മാരെ അമേരിക്കന്‍ പണമുപയോഗിച്ച് മാനസ്സാന്തരം നടത്താന്‍ വരുന്ന് കുഞ്ഞാടുകളോ, ബോംബ് പൊട്ടിച്ചും, വാള്‍മുന കാട്ടിയും മാര്‍ഗ്ഗം ചേര്‍ക്കുന്നവരോ ഇല്ലാതെയാണ് നമ്മുടെ ധര്‍മ്മം ഇന്നും നില നില്‍ക്കുന്നത്. ആശയ ദാരിദ്രമുള്ള വിശ്വാസങ്ങള്‍ വിശ്വാസികലെ കടുത്ത മത ബന്ധത്തിന്റെ ചങ്ങളകളില്‍ തളച്ചിടുമ്പോഴും , ഭാരതീയ പൈതൃകം സര്‍വ്വ ജീവികലെയും തുല്യരായിക്കാണുന്നു. അസഹിഷ്ണുത ധര്‍മ്മത്തിനെതിരെങ്കിലും, അപമാനിക്കാനും, മെക്കിട്ട് കയറാനും വരുന്നവരെ നിലയ്ക്ക് നിര്‍ത്താനുള്ള സ്തൈര്യം നാം കാട്ടേണ്ടതുണ്ട്. സര്‍വ്വ ചരാചരങ്ങല്‍ക്കും മംഗളം ഭവിക്കട്ടെ.
